Thrissur Railway Passengers' Association, TRPA is the confluence of all the stake holders who are interested in the development of Railway facilities in and around Thrissur. Naturally, all the people who avail Railway facilities from Thrissur and other neighbouring stations are automatically the members of this association. Due to the historic reasons, commuters from Thrissur towards Ernakulam, Kozhikode and Palakkad sides form the active group. TRPA always stands for meeting the public demands and this process is well supported by Railway Men, Political Leaders and the Media in Thrissur. The tireless efforts by TRPA in achieving the long standing basic requirements of Thrissur are well recognised and appreciated by one and all. TRPA is committed to continue its service to the society at large, cutting across all divisions. "Our prime focus is on the sustainable improvement of rail service in the country to world class levels with special emphasis on Thrissur"

Friday, 13 December 2013

More stops suggested

(Malayala Manorama dt 15-12-2013)
(Mathrubhumi dt 14-12-2013)

Wednesday, 11 December 2013

തുരന്തോ എക്‌സ്പ്രസ്സുകള്‍; കൂടുതല്‍ സ്റ്റോപ്പുകളുമായി സൂപ്പര്‍ഫാസ്റ്റാകുന്നു

മുംബൈ: റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് മമതാ ബാനര്‍ജി സ്വന്തം പദ്ധതിയായി പ്രഖ്യാപിച്ച തുരന്തോ എക്‌സ്പ്രസ്സുകളെ റെയില്‍വേ ഒഴിവാക്കുന്നു. മിക്ക തുരന്തോ എക്‌സ്പ്രസ്സുകളും സീസണല്ലാത്ത സമയത്ത് ആവശ്യത്തിന് യാത്രക്കാരില്ലാതെയാണ് ഓടുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവയ്ക്ക് കൂടുതല്‍ സ്റ്റോപ്പ് നല്‍കി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സുകളാക്കാനാണ് റെയില്‍വേയുടെ പരിപാടി. ഇതിന്റെ ആദ്യപടിയായി അഞ്ച് വണ്ടികള്‍ ഈരീതിയില്‍ റെയില്‍വേ മാനേജ്‌മെന്‍റ് മാറ്റിക്കഴിഞ്ഞു. സൂപ്പര്‍ഫാസ്റ്റ്, ശതാബ്ദി, ജനശതാബ്ദി എക്‌സ്പ്രസ്സുകളായാണ് ഇവ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഈരീതിയില്‍ കൂടുതല്‍ തുരന്തോകള്‍ വഴിമാറുമെന്നാണ് റെയില്‍വേ ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. 
സംസ്ഥാന തലസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന വണ്ടിയാണ് തുരന്തോ എക്‌സ്പ്രസ്സുകള്‍. ഇടയ്‌ക്കൊന്നും സ്റ്റോപ്പുകളില്ല എന്നതാണ് തുരന്തോവിനെ മറ്റ് വണ്ടികളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. കുറഞ്ഞനിരക്കില്‍ കൂടുതല്‍ വേഗത്തില്‍ യാത്ര എന്ന ഉദ്ദേശ്യത്തിലാണ് മമതാ ബാനര്‍ജി 2009-10ലെ റെയില്‍വേ ബജറ്റില്‍ തുരുന്തോ എക്‌സ്പ്രസ്സുകള്‍ പ്രഖ്യാപിച്ചത്. മമതയുടെ തന്നെ ഒരു പെയിന്‍റിങ്ങാണ് ഈ വണ്ടിയുടെ പുറത്ത് പതിപ്പിച്ചിരിക്കുന്നതും. 
മമതയും അവര്‍ക്കുശേഷം വന്ന തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരുമായി മൂന്ന് റെയില്‍വേ ബജറ്റുകളില്‍ പ്രഖ്യാപിച്ചത് 33 തുരന്തോ എക്‌സ്പ്രസ്സുകളാണ്. എന്നാല്‍, പിന്നീടുള്ള ബജറ്റില്‍ തുരന്തോ അപ്രത്യക്ഷമാവുകയും ചെയ്തു. ഇടയ്ക്ക് സ്റ്റോപ്പില്ലാത്തതാണ് തുരന്തോ എക്‌സ്പ്രസ്സിനെ യാത്രക്കാരില്‍നിന്ന് അകറ്റിനിര്‍ത്തിയത്. സീസണ്‍ അല്ലാത്ത സമയങ്ങളില്‍ ഭൂരിപക്ഷം തുരന്തോ എക്‌സ്പ്രസ്സുകളും ഓടുന്നത് വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ്. ഇതുതന്നെയാണ് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചുകൊണ്ട് ഇവയെ സൂപ്പര്‍ഫാസ്റ്റുകളാക്കാന്‍ റെയില്‍വേയെ ചിന്തിപ്പിച്ചതും. 
കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് ആദ്യമായി തുരന്തോ എക്‌സ്പ്രസ്സിനെ റെയില്‍വേ സൂപ്പര്‍ഫാസ്റ്റ് വണ്ടിയാക്കിമാറ്റുന്നത്. ചാണ്ഡീഗഢ്-അമൃത്‌സര്‍ തുരന്തോവിന് മൊഹാലി, ലുധിയാന, ജലന്തര്‍, ബീസ് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് നല്‍കി സൂപ്പര്‍ഫാസ്റ്റാക്കിയപ്പോള്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ചു. ലുധിയാനയിലെയും ജലന്തറിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഈ മാറ്റം. 
അടുത്തിടെ ചെന്നൈയില്‍നിന്ന് കോയമ്പത്തൂരേക്കുള്ള തുരന്തോവിന് സേലം, ഈറോഡ്, തിരുപ്പുര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് നല്‍കി ശതാബ്ദി എക്‌സ്പ്രസ്സാക്കിമാറ്റി. ചെന്നൈ-തിരുവനന്തപുരം തുരന്തോവിനും എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു. ഹൗറ-പുരി, അജ്മീര്‍-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്സുകളാണ് ശതാബ്ദിയും ജനശതാബ്ദിയുമാക്കി മാറ്റിയ മറ്റ് വണ്ടികള്‍. ഭാവിയില്‍ മറ്റ് തുരന്തോകളും ഇതേവഴി പിന്തുടരാനാണ് സാധ്യതയെന്നും റെയില്‍വേ അധികാരികള്‍ ചൂണ്ടിക്കാട്ടുന്നു.
(സി.കെ. സന്തോഷ്‌, Mathrubhumi dt 12-12-2013)
(Malayala Manorama Kozhikode dt 16-12-2013)
(Malayala Manorama dt 17-12-2013)
(Mathrubhumi dt 17-12-2013)
(Madhyamam dt 17-12-2013)
(Mathrubhumi dt 4-1-2014)

CRS Inspection to speed up Guruvayur line

(Mathrubhumi dt 13-12-2013)
(Malayala Manorama dt 13-12-2013)
(Malayala Manorama dt 11-12-2013)
(Mathrubhumi dt 11-12-2013)

Tuesday, 10 December 2013

SCC Meeting

(Malayala Manorama dt 11-12-2013)
(Mathrubhumi dt 11-12-2013)
(Deepika dt 11-12-2013)

Monday, 9 December 2013

Chennai AC Express (Duronto) to stop at Thrissur

(Mathrubhumi dt 10-12-2013)

Rs.400 crore needed for track doubling

As per current estimates, Rs.400 crore is needed for completing track doubling on the Ernakulam-Kayamkulam sector via Kottayam and Alappuzha. Of this, Rs.100 crore is needed for the Kuruppanthura-Chingavanam section.
An amount of Rs.80 crore each is needed for Mulanthuruthi-Kuruppanthura and Chingavanam-Chengannur sections, Rs.50 crore each for Ernakulam-Kumbalam and Kumbalam-Thuravoor, and Rs. 40 crore for Ambalapuzha-Harippad section.
Official sources told The Hindu that the doubling of these six sections, needed to overcome the line constraints in the saturated section, was likely to drag on as the amount was unlikely to be sanctioned even in the 2014-15 budget due to the financial crisis faced by Railways.
The nominal progress in track doubling in Kottayam and Pathanamthitta districts was another concern.
For Ernakulam-Kumbalam sector, where doubling was sanctioned in 2010-11, Rs.4 crore was provided in the budget in 2010-11, Rs.25 crore in 2011-12, Rs.20 crore in 2012-13 and Rs.1 crore in 2013-14. As the Railway Board had not given the nod for the estimate of the section, the allotted funds were surrendered by the zonal railways every year.
As the project cost for track in the section has mounted to Rs.189.24 crore, including the cost of land (Rs.51.53 crore), Railways had approached the State for providing the land free of cost.
Sharing 50 per cent of the work cost for the Ernakulam-Kumbalam section is another condition put forward for expediting the work.
Official sources said the government had already informed Railways that the financial condition of the State exchequer did not allow for investments in such a large scale as sought by Railways.
Awaits nod
While doubling work on the entire stretch via Kottayam had been approved long ago,
Railways was yet to give the green signal for the work on the 45-km Ambalappuzha-Thuravur section.
Those in the construction wing of Railways said that they could not set a target for commissioning the 173 route km double line via Kottayam and Alappuzha as even land had not been acquired.
(The Hindu dt 9-12-2013)

Friday, 6 December 2013

Passenger trains are a pity: Report

Kochi: The advocate commissioner, appointed by the Ernakulam district Consumer Redressal Forum, has stated in the report submitted to the forum that the condition of the coaches of the Ernakulam-Alappuzha and Alappuzha-Ernakulam passenger trains were pitiable and below standard. 
    The advocate commissioner, Joseph Rony Jose, was appointed by the forum on a petition filed by Right to Information activist D B Binu. The petitioner stated in his complaint that essential facilities were not provided in the train. 
    In a bid to examine issues 
raised by the complainant, the advocate commissioner travelled in the train both in the morning and evening hours. In the report, the advocate commissioner stated that the coaches seemed like dirty cages. 
    The commission noticed that coaches were not maintained properly, toilets were not clean, there were no water pipes in certain coaches and fans were not functioning in a few others. “The condition of coaches is deplorable to such an extent that an immediate intervention of the railway authorities is warranted,” said the report. The commissioner noted that trains were heavily crowded. Though one-third of the passengers were women, the train had only two ladies compartments.

(Times of India Kochi dt 6-12-2013)
(Malayala Manorama Kochi dt 7-12-2013)